പ്രധാനമന്ത്രി മോദിയുടെ സന്ദർശനവും അബുദാബി ക്ഷേത്രത്തിലെ ഉത്സവവും ഒരുമിച്ച്

Last Updated:
അബുദാബിയിൽ പുതിയതായി നിർമ്മിച്ച ബൊച്ചൻസ്വാസി അക്ഷർ പൂർഷോതം സ്വാമിനാരായണ സാന്ത (ബി‌എ‌പി‌എസ്) ക്ഷേത്രത്തിലാണ് വിപുലമായ ജന്മാഷ്ടമി ഉത്സവം നടക്കുന്നത്
1/3
PM-Narendra-Modi-flashes-the-victory-sign-2
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും അബുദാബിയിൽ നിർമാണം പൂർത്തിയായ ഹൈന്ദവക്ഷേത്രത്തിലെ ജന്മാഷ്ടമി ഉത്സവവും ഒരുമിച്ച് . ഓഗസ്റ്റ് 23നാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. ഇതേദിവസമാണ് ജൻമാഷ്ടമി ഉത്സവവും. ബഹ്‌റൈൻ സന്ദർശിക്കാനായി പോകുന്ന പ്രധാനമന്ത്രി യുഎഇ സായിദ് പുരസ്കാരം ഏറ്റുവാങ്ങുന്നതിനായാണ് വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് മോദിഅബുദാബിയിൽ എത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച അറിയിച്ചു.
advertisement
2/3
abudhabi temple
അബുദബിയിൽ പുതിയതായി നിർമ്മിച്ച ബൊച്ചൻസ്വാസി അക്ഷർ പൂർഷോതം സ്വാമിനാരായണ സാന്ത (ബി‌എ‌പി‌എസ്) ക്ഷേത്രത്തിലാണ് വിപുലമായ ജന്മാഷ്ടമി ഉത്സവം നടക്കുന്നത്. ഇതിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
advertisement
3/3
Narendra Modi
1200ഓളം ഭക്തർ ഉത്സവത്തിൽ പങ്കെടുക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഉത്സവത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവിവരം ഭാരവാഹികൾ അറിയുന്നത്. ഇതേത്തുടർന്ന് ഉത്സവച്ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement