മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ചു; മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്ന് അധ്യാപകൻ

Last Updated:

റാഷിദിന് ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി അധ്യാപകൻ

കൊച്ചി: എറണാകുളം മഹാരാജാസിൽ അധ്യാപകനെ മർദിച്ച് വിദ്യാർത്ഥി. മൂന്നാം വർഷ ബിഎ അറബിക് വിദ്യാർത്ഥി മുഹമ്മദ്‌ റാഷിദ്‌ ആണ്‌ വകുപ്പിലെ അധ്യാപകനായ നിസാമുദീനെയാണ് മർദിച്ചത്. പിറകിൽ നിന്ന് കയ്യേറ്റം ചെയ്തു മൂർച്ചയുള്ള വസ്തുകൊണ്ട് കുത്തുകയായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു.
ഇന്റേണൽ മാർക്കും ഹാജർനിലയുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാകാം ആക്രമണത്തിനുള്ള കാരണമെന്ന് അധ്യാപകൻ പറഞ്ഞു. മുഹമ്മദ്‌ റാഷിദിന്റെ രണ്ടാം വർഷ ക്ലാസ്സിലെ അദ്ധ്യാപകനായിരുന്നു നിസാമുദീൻ. റാഷിദിന് ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും അധ്യാപകൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി അധ്യാപകനെ ആക്രമിച്ചു; മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്ന് അധ്യാപകൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement