'ഒരു യുഗം അവസാനിച്ചു'; മിഗ്-21 പോർവിമാനങ്ങളോട് വിട പറഞ്ഞ് വ്യോമസേന

Last Updated:

മിഗ്-21 യുദ്ധവിമാനങ്ങള്‍ ഏകദേശം ആറ് പതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും ഇവ പങ്കെടുത്തിട്ടുണ്ട്

മിഗ് -21 ബൈസണ്‍ യുദ്ധ വിമാനത്തോട് വിട പറഞ്ഞ് ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ വ്യോമസേനയുടെ നാലാം നമ്പര്‍ സൈനികവ്യൂഹമായ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം രാജസ്ഥാനിലെ ബാര്‍മറിലെ ഉത്തര്‍ലായ് പട്ടണത്തിന് മുകളിലൂടെ അവസാന പറക്കല്‍ നടത്തി. മിഗ്-21 ബൈസണും സു-30 എംകെഐയും ഒന്നിച്ചാണ് പറന്നത്. ചടങ്ങില്‍ മൂന്ന് സൈനിക വിഭാഗങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
മിഗ്-21 യുദ്ധവിമാനങ്ങള്‍ ഏകദേശം ആറ് പതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും ഇവ പങ്കെടുത്തിട്ടുണ്ട്.
advertisement
1966 മുതല്‍ ‘ഉറിയല്‍സ്’ എന്നറിയപ്പെടുന്ന സൈനികവിഭാഗമാണ് മിഗ്-21 യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇനി ഇവയ്ക്ക് പകരമായി സുഖോയ്-30 എംകെഐ വിമാനങ്ങള്‍ ഉണ്ടാകും. ആധുനികവത്കരണത്തിനൊപ്പം രാജ്യത്തിന്റെ ആകാശം സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ മാറ്റത്തിലൂടെ വ്യക്തമാകുന്നതെന്ന് വ്യോമസേനാ വക്താവ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഒരു യുഗം അവസാനിച്ചു'; മിഗ്-21 പോർവിമാനങ്ങളോട് വിട പറഞ്ഞ് വ്യോമസേന
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement