പെട്ടിമുടി ദുരന്തത്തിൽ 15 മരണം; അപകടത്തിൽപ്പെട്ടത് 78 പേർ

Last Updated:

പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്.

മൂന്നാർ:  രാജമല പെട്ടിമുടിയിൽ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട 15 പേരുടെ  മൃതദേഹങ്ങൾ കണ്ടെടുത്തു.  12 വയസുകാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായി തകർന്നു. നാലു ലയങ്ങളിലായി 78 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 16 പേർ രക്ഷപ്പെട്ടു.
മയില്‍ സ്വാമി, രാമര്‍, തവസി, ശിവകാമി, ശിവകാമിയുടെ മകന്‍ വിശാല്‍, കണ്ണന്‍, മുരുകന്‍, തവസി അമ്മാള്‍, ഗാന്ധി രാജ്, ഗാന്ധിരാജിന്റെ മകള്‍ കൗസല്യ, അണ്ണാദുരൈ, ദിനേശ്, പനീര്‍ശെല്‍വം, തവസി അമ്മാളുടെ രണ്ടാമത്തെ മകള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
News18
You may also like:Kerala Rain| കനത്ത മഴയില്‍ പട്ടാമ്പിയിൽ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; ഒരു മരണം [NEWS]Kerala Rain| നാശംവിതച്ച് കനത്ത മഴ; മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് [NEWS] Kerala Rain| മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി; ഒരാളുടെ മൃതദേഹം കിട്ടി [NEWS]
advertisement
രക്ഷിക്കുന്നവരെ ആദ്യം മൂന്നാറിലെത്തിക്കും. തൃശൂരില്‍ നിന്നും ആരക്കോണത്തുനിന്നും കൂടുതല്‍ NDRF സംഘങ്ങളെത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.
രാജമലയിലെ ബിഎസ്എന്‍എല്‍ ടവര്‍ ഉടൻ പ്രവർത്തനക്ഷമാക്കുമെന്നും കളക്ടർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെട്ടിമുടി ദുരന്തത്തിൽ 15 മരണം; അപകടത്തിൽപ്പെട്ടത് 78 പേർ
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement