'പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം'; പോക്സോ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി

Last Updated:

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു കേസ്.

മുംബൈ: 17 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ വെറുതെ വിട്ട് കോടതി. നവി മുംബൈയിലെ 24കാരനെയാണ് താനെ കോടതി പോക്സോ കേസിൽ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്രായപൂർത്തിയല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നെന്നും കോടതി വിലയിരുത്തി.
17 വയസുള്ള പെണ്‍കുട്ടിക്ക് കാര്യങ്ങൾ മനസിലാക്കാവുന്ന പ്രായമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്പെഷ്യൽ കോടതി ജഡ്ജി വിവി വിർകർ ആണ് കേസിൽ വിധി പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
'പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം'; പോക്സോ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി
Next Article
advertisement
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
  • മാർക്സിസ്റ്റ് പാർട്ടി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ലീഗ് ആരോപിച്ചു

  • തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണെന്നും, പത്തനംതിട്ടയിൽ ലീഗ് വിജയിച്ചതെന്നും പറഞ്ഞു

  • മാർക്സിസ്റ്റ് പാർട്ടി ഹൈന്ദവർ കൂടുതലുള്ളിടത്ത് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ എന്നും ചോദിച്ചു

View All
advertisement