advertisement

Lockdown| സൗജന്യ ഒൺലൈൻ ഫോട്ടോഗ്രഫി ക്ലാസുമായി നിക്കോൺ

Last Updated:

നിക്കോണിന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ ലൈവ് സ്ട്രീമിങ് ആയാകും ക്ലാസുകൾ.

കോവിഡ് ലോക്ക്ഡൗണിൽ ബോറഡിച്ചു തുടങ്ങിയോ? ഫോട്ടോഗ്രഫിയിൽ താത്പര്യമുണ്ടെങ്കിൽ അൽപ്പം പഠിച്ചാലോ, അതിനുള്ള അവസരമൊരുക്കുകയാണ് നിക്കോൺ. ലോക്ക്ഡൗൺ കാലത്ത് സൗജന്യ ഓൺലൈൻ ക്ലാസ്.
അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ രഘു റായിക്കൊപ്പം ചേർന്നാണ് പുതിയ സംരംഭം. കൂടാതെ നിരവധി പ്രമുഖരായ ഫോട്ടോഗ്രാഫർമാരും ക്ലാസിന്റെ ഭാഗമാകും.
വിവിധ തീമുകളായി തിരിച്ചായിരിക്കും ക്ലാസ്. വൈൽഡ് ലൈവ്, വിവാഹം, ഇന്റീരിയർ-ആർക്കിടെക്ചർ, സ്ട്രീറ്റ്, പോർട്രെയ്റ്റ്, ഫുഡ്, പെറ്റ് ഫോട്ടോഗ്രഫി എന്നിങ്ങനെ താത്പര്യമനുസരിച്ച് തീം തിരഞ്ഞെടുക്കാം.
BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]
ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടിയവരായിരിക്കും ക്ലാസുകൾ നടത്തുക. നിക്കോണിന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ ലൈവ് സ്ട്രീമിങ് ആയാകും ക്ലാസുകൾ.
advertisement
ക്ലാസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിക്കോണിന്റെ ഔദ്യോഗിക പേജിൽ ലഭ്യമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Tech/
Lockdown| സൗജന്യ ഒൺലൈൻ ഫോട്ടോഗ്രഫി ക്ലാസുമായി നിക്കോൺ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement