ജമ്പ്സ്യൂട്ടിനൊപ്പം ഹിജാബും; യൂണിഫോമില്‍ നൂതനമായ ചുവടുവയ്പ്പുമായി ബ്രിട്ടീഷ് എയർവേയ്സ്

Last Updated:

ഞങ്ങളുടെ ജീവനക്കാർ അവരുടെ യൂണിഫോം അഭിമാനത്തോടെ ധരിക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ചെയർമാനും സിഇഒ

ചരിത്രത്തിലാദ്യമായി ക്യാബിൻ ക്രൂവിന്റെ യൂണിഫോമിന്റെ മാറ്റംവരുത്തി ബ്രിട്ടീഷ് എയർവെയ്സ്. പുതിയ യൂണിഫോമിൽ‌ ഹിജാബും ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹിജാബ് അണിയേണ്ടവർക്ക് അതാവാമെന്ന് വാർത്താ കുറിപ്പിലൂടെ ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടങ്ങിന്റെ അഞ്ച് വർഷം നീണ്ട പരിശ്രമ ഫലമാണ് പുതിയ യൂണിഫോം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജമ്പ്സ്യൂട്ടോ സ്കർട്ടോ ട്രൗസറോ ധരിക്കാം. അയഞ്ഞ വസ്ത്രവും ഹിജാബും ധരിക്കേണ്ടവർക്ക് അതാവാം.
പുരുഷ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം. കോവിഡ് വ്യാപനത്തെ തുടർന്ന് യൂണിഫോം അവതരിപ്പിക്കാൻ രണ്ടു വർഷം വൈകി. ഞങ്ങളുടെ ജീവനക്കാർ അവരുടെ യൂണിഫോം അഭിമാനത്തോടെ ധരിക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് ചെയർമാനും സിഇഒയുമായ സീൻ ഡോയ്ൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ജമ്പ്സ്യൂട്ടിനൊപ്പം ഹിജാബും; യൂണിഫോമില്‍ നൂതനമായ ചുവടുവയ്പ്പുമായി ബ്രിട്ടീഷ് എയർവേയ്സ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement