Actor Meghanadhan: 'കൈയിലെ നീലിച്ച പാടുകൾ കാണുമ്പോൾ ആ മുഖം വാടിത്തളരുമായിരുന്നു'; മേഘനാദന്റെ ഓർമ്മയിൽ നടി വിന്ദുജ മേനോൻ

Last Updated:
തന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാണിതെന്ന് അന്ന് തങ്ങൾ ഒന്നിച്ച് ആ അവാർഡ് നേടിയപ്പോൾ അദ്ദേഹത്തോട് പറഞ്ഞുവെന്നും വിന്ദുജ സോഷ്യൽ മീഡിയയിൽ കുറിച്ചു
1/6
 വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കിയ നടനാണ് മേഘനാദൻ(Meghanadhan). അദ്ദേഹത്തിന്റെ വേർപാടിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും സിനിമാ ലോകവും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കിയ നടനാണ് മേഘനാദൻ(Meghanadhan). അദ്ദേഹത്തിന്റെ വേർപാടിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും സിനിമാ ലോകവും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
advertisement
2/6
 അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മേ​ഘനാഥ(Meghanadhan)ന്റെ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ്. നടൻ ബാലൻ കെ.നായരുടെ മകനായ മേ​ഘനാഥന്(Meghanadhan) തന്റെ അഭിനയ മികവിലൂടെ സിനിമയിൽ തന്റേതായ നില ഉറപ്പിക്കാൻ സാധിച്ചു.
അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മേ​ഘനാഥ(Meghanadhan)ന്റെ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ്. നടൻ ബാലൻ കെ.നായരുടെ മകനായ മേ​ഘനാഥന്(Meghanadhan) തന്റെ അഭിനയ മികവിലൂടെ സിനിമയിൽ തന്റേതായ നില ഉറപ്പിക്കാൻ സാധിച്ചു.
advertisement
3/6
 ഇപ്പോഴിതാ അദ്ദേഹത്തിന്റെ വേർപാടിൽ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി വിന്ദുജ മേനോൻ(Vinduja Menon). അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ (Vinduja Menon)സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ വേർപാടിൽ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി വിന്ദുജ മേനോൻ(Vinduja Menon). അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ (Vinduja Menon)സോഷ്യൽ മീഡിയയിൽ കുറിച്ചു.
advertisement
4/6
 'കൈയിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജുധർമമൻ സംവിധാനം ചെയ്ത 'കഥപറയുമ്പോൾ' അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു.
'കൈയിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജുധർമമൻ സംവിധാനം ചെയ്ത 'കഥപറയുമ്പോൾ' അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു.
advertisement
5/6
 അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാന്നു. അവസാനം 'അമ്മ" മീറ്റിംഗിന് കണ്ണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണം.' എന്നാണ് വിന്ദുജ(Vinduja Menon) ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാന്നു. അവസാനം 'അമ്മ" മീറ്റിംഗിന് കണ്ണുമ്പോപോലും ഹൃദ്യമായ കുശലാന്വേഷണം.' എന്നാണ് വിന്ദുജ(Vinduja Menon) ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
advertisement
6/6
 ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഷൊർണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഷൊർണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement