Jailer | 'ജെയ്‌ലർ' നായകനാവാൻ ആദ്യം പരിഗണിച്ചത് മറ്റൊരു സൂപ്പർ താരത്തെ, രജനികാന്തിനെയല്ല; പിന്മാറ്റത്തിന് കാരണം

Last Updated:
'ആലോചിച്ചിട്ട് പറയാം' എന്ന് പറഞ്ഞുവെങ്കിലും താരം തിരികെ വിളിച്ചില്ല. പിന്മാറ്റത്തിന്റെ കാരണം...
1/7
 ഒരു 'യെസ്' മറ്റൊരാളിൽ നിന്നും വന്നിരുന്നെങ്കിൽ ഒരുപക്ഷേ രജനികാന്ത് (Rajinikanth) ജെയ്‌ലറിൽ (Jailer) നായകനാവില്ലായിരുന്നു. മുത്തുവേൽ പാണ്ഡ്യന്റെ റോൾ ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ്കുമാർ പരിഗണിച്ചത് മറ്റൊരു സൂപ്പർ താരത്തെയായിരുന്നു. രജനികാന്തിന് ഏറെ നാളുകൾക്കു ശേഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വിജയം നേടിക്കൊടുത്ത രണ്ടാമത് ചിത്രം എന്ന പ്രത്യേകതയും ജെയ്‌ലറിനുണ്ട്
ഒരു 'യെസ്' മറ്റൊരാളിൽ നിന്നും വന്നിരുന്നെങ്കിൽ ഒരുപക്ഷേ രജനികാന്ത് (Rajinikanth) ജെയ്‌ലറിൽ (Jailer) നായകനാവില്ലായിരുന്നു. മുത്തുവേൽ പാണ്ഡ്യന്റെ റോൾ ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ്കുമാർ പരിഗണിച്ചത് മറ്റൊരു സൂപ്പർ താരത്തെയായിരുന്നു. രജനികാന്തിന് ഏറെ നാളുകൾക്കു ശേഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വിജയം നേടിക്കൊടുത്ത രണ്ടാമത് ചിത്രം എന്ന പ്രത്യേകതയും ജെയ്‌ലറിനുണ്ട്
advertisement
2/7
 ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞുവെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ല. സിനിമയിൽ ഡാൻസോ പാട്ടോ ഇല്ല എന്നതായിരുന്നു അദ്ദേഹം ഇത് നിരാകരിക്കാൻ കാരണം. തന്റെ ചിത്രങ്ങളിൽ അതെല്ലാം വേണമെന്ന് ഇപ്പോഴും നിർബന്ധമുള്ളയാളാണ് താരം (തുടർന്ന് വായിക്കുക)
ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞുവെങ്കിലും പിന്നീട് വിവരമൊന്നും ഉണ്ടായില്ല. സിനിമയിൽ ഡാൻസോ പാട്ടോ ഇല്ല എന്നതായിരുന്നു അദ്ദേഹം ഇത് നിരാകരിക്കാൻ കാരണം. തന്റെ ചിത്രങ്ങളിൽ അതെല്ലാം വേണമെന്ന് ഇപ്പോഴും നിർബന്ധമുള്ളയാളാണ് താരം (തുടർന്ന് വായിക്കുക)
advertisement
3/7
 ഇന്ന് ബോക്സ് ഓഫീസിൽ 650 കോടിയുടെ മഹാവിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായ 'ജെയ്‌ലർ'. മലേഷ്യയിൽ ഷാരൂഖ് ഖാൻ നായകനായ ദിൽവാലെയെ പിന്നിലാക്കിയ ചിത്രമാണ് 'ജെയ്‌ലർ'
ഇന്ന് ബോക്സ് ഓഫീസിൽ 650 കോടിയുടെ മഹാവിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായ 'ജെയ്‌ലർ'. മലേഷ്യയിൽ ഷാരൂഖ് ഖാൻ നായകനായ ദിൽവാലെയെ പിന്നിലാക്കിയ ചിത്രമാണ് 'ജെയ്‌ലർ'
advertisement
4/7
 നടൻ ചിരഞ്ജീവിയെയാണ് മുത്തുവേൽ പാണ്ഡ്യനാവാൻ ആദ്യം പരിഗണിച്ചത്. എന്നാൽ, ചിരഞ്ജീവി ചിത്രം നിരസിക്കുകയായിരുന്നു. 'ജെയ്‌ലർ' രണ്ടാം ഭാഗത്തിൽ നടൻ ദളപതി വിജയ്‌യെ കൂടി ഭാഗമാക്കാൻ പ്ലാൻ ഉണ്ടെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പുറത്തുവരുന്നു
നടൻ ചിരഞ്ജീവിയെയാണ് മുത്തുവേൽ പാണ്ഡ്യനാവാൻ ആദ്യം പരിഗണിച്ചത്. എന്നാൽ, ചിരഞ്ജീവി ചിത്രം നിരസിക്കുകയായിരുന്നു. 'ജെയ്‌ലർ' രണ്ടാം ഭാഗത്തിൽ നടൻ ദളപതി വിജയ്‌യെ കൂടി ഭാഗമാക്കാൻ പ്ലാൻ ഉണ്ടെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ പുറത്തുവരുന്നു
advertisement
5/7
 ഭാര്യ, മകൻ, മരുമകൾ, ചെറുമകൻ എന്നിവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന റിട്ടയേർഡ് ജയിലറായ മുത്തുവേൽ പാണ്ഡ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് 'ജെയ്‌ലർ' സിനിമയുടെ പ്രമേയം. അദ്ദേഹത്തിന്റെ മകൻ അർജുൻ പാണ്ഡ്യൻ (വസന്ത് രവി) അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്. അങ്ങനെയിരിക്കെ, ക്ഷേത്ര വിഗ്രഹങ്ങൾ കാണാതായ കേസ് അന്വേഷിക്കുന്നതിനിടയിൽ കാണാതാവുന്നു
ഭാര്യ, മകൻ, മരുമകൾ, ചെറുമകൻ എന്നിവരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന റിട്ടയേർഡ് ജയിലറായ മുത്തുവേൽ പാണ്ഡ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് 'ജെയ്‌ലർ' സിനിമയുടെ പ്രമേയം. അദ്ദേഹത്തിന്റെ മകൻ അർജുൻ പാണ്ഡ്യൻ (വസന്ത് രവി) അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്. അങ്ങനെയിരിക്കെ, ക്ഷേത്ര വിഗ്രഹങ്ങൾ കാണാതായ കേസ് അന്വേഷിക്കുന്നതിനിടയിൽ കാണാതാവുന്നു
advertisement
6/7
 അർജുൻ മരിച്ചതായി കരുതുന്നു. ക്ഷേത്രവിഗ്രഹം കാണാതായതിന് പിന്നിലെ സൂത്രധാരനായ വർമ്മനോട് (വിനായകൻ) മുത്തുവേൽ പാണ്ഡ്യൻ കൊമ്പുകോർക്കുന്നതാണ് ജെയ്‌ലർ കഥാഗതിയുടെ പ്രധാന പ്രമേയം
അർജുൻ മരിച്ചതായി കരുതുന്നു. ക്ഷേത്രവിഗ്രഹം കാണാതായതിന് പിന്നിലെ സൂത്രധാരനായ വർമ്മനോട് (വിനായകൻ) മുത്തുവേൽ പാണ്ഡ്യൻ കൊമ്പുകോർക്കുന്നതാണ് ജെയ്‌ലർ കഥാഗതിയുടെ പ്രധാന പ്രമേയം
advertisement
7/7
 രമ്യാ കൃഷ്ണൻ, യോഗി ബാബു, ജാഫർ സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റു പ്രധാന താരങ്ങൾ. സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ജെയ്‌ലറിൽ ജാക്കി ഷ്രോഫ്, മോഹൻലാൽ, ശിവരാജ്കുമാർ എന്നിവരും അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്
രമ്യാ കൃഷ്ണൻ, യോഗി ബാബു, ജാഫർ സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റു പ്രധാന താരങ്ങൾ. സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ജെയ്‌ലറിൽ ജാക്കി ഷ്രോഫ്, മോഹൻലാൽ, ശിവരാജ്കുമാർ എന്നിവരും അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement