ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചു; ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ പരാതി

Last Updated:
നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്
1/6
 ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ ലൈംഗിക പീഡന പരാതി. 12 വർഷങ്ങൾക്ക് മുൻപ് അറ്റ്ലാന്റയിലെ ​ഹോട്ടൽ മുറിയിൽവെച്ച് നടൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാലിഫോർണിയ കോടതിയിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ മുൻ അസിസ്റ്റന്റിന്റെ ലൈംഗിക പീഡന പരാതി. 12 വർഷങ്ങൾക്ക് മുൻപ് അറ്റ്ലാന്റയിലെ ​ഹോട്ടൽ മുറിയിൽവെച്ച് നടൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാലിഫോർണിയ കോടതിയിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
advertisement
2/6
 വിൻ ഡീസൽ പ്രധാന വേഷത്തിലെത്തിയ 'ഫാസ്റ്റ് ഫൈവി'ന്റെ ഷൂട്ടിങ് സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വിൻ ഡീസലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വൺ റേസ് പ്രൊഡക്ഷൻസ് 2010ലാണ് പരാതിക്കാരിയായ യുവതിയെ താരത്തിന്റെ അസിസ്റ്റന്റായി നിയമിക്കുന്നത്.
വിൻ ഡീസൽ പ്രധാന വേഷത്തിലെത്തിയ 'ഫാസ്റ്റ് ഫൈവി'ന്റെ ഷൂട്ടിങ് സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വിൻ ഡീസലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വൺ റേസ് പ്രൊഡക്ഷൻസ് 2010ലാണ് പരാതിക്കാരിയായ യുവതിയെ താരത്തിന്റെ അസിസ്റ്റന്റായി നിയമിക്കുന്നത്.
advertisement
3/6
 ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് വിൻ ഡീസൽ ആക്രമിച്ചുവെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടൻ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതിയെ നടന്റെ സഹോദ​രി ജോലിയിൽ നിന്ന് പുറത്താക്കിയെന്നും സഹോദരനെ സംരക്ഷിക്കുന്നതിനായിട്ടായിരുന്നു നീക്കമെന്നുമാണ് പരാതി.
ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് വിൻ ഡീസൽ ആക്രമിച്ചുവെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടൻ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതിയെ നടന്റെ സഹോദ​രി ജോലിയിൽ നിന്ന് പുറത്താക്കിയെന്നും സഹോദരനെ സംരക്ഷിക്കുന്നതിനായിട്ടായിരുന്നു നീക്കമെന്നുമാണ് പരാതി.
advertisement
4/6
 പരാതിയിൽ പറയുന്നത് ഇങ്ങനെ- ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ പുറകെ വന്ന വിൻ ഡീസൽ യുവതിയെ കടന്നുപിടിക്കുകയും തന്റെ സ്വകാര്യ ഭാഗത്ത് തൊടാൻ നിർബന്ധിക്കുകയുമായിരുന്നു. വിസമ്മതിച്ചതോടെ ബലമായി ചുവരിൽ ചേർത്തുവെക്കുകയും താരം സ്വയംഭോഗം ചെയ്യുകയുമായിരുന്നു. എല്ലാത്തിനുമൊടുവിലാണ് യുവതിയെ സ്വതന്ത്രയാക്കിയത്.
പരാതിയിൽ പറയുന്നത് ഇങ്ങനെ- ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ പുറകെ വന്ന വിൻ ഡീസൽ യുവതിയെ കടന്നുപിടിക്കുകയും തന്റെ സ്വകാര്യ ഭാഗത്ത് തൊടാൻ നിർബന്ധിക്കുകയുമായിരുന്നു. വിസമ്മതിച്ചതോടെ ബലമായി ചുവരിൽ ചേർത്തുവെക്കുകയും താരം സ്വയംഭോഗം ചെയ്യുകയുമായിരുന്നു. എല്ലാത്തിനുമൊടുവിലാണ് യുവതിയെ സ്വതന്ത്രയാക്കിയത്.
advertisement
5/6
 സംഭവം കഴിഞ്ഞ് കുഴച്ച് മണിക്കൂറുകൾക്കം നടന്റെ സഹോദരി വിളിക്കുകയും തന്നെ പുറത്താക്കിയതായി അറിയിച്ചതായും യുവതി പറയുന്നു. ലൈംഗികാതിക്രമത്തെ ധൈര്യപൂർവം പ്രതിരോധിച്ചതിനാണ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതെന്നും ഇതിൽ നിന്നും സന്ദേശം വ്യക്തമാണെന്നും പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി.
സംഭവം കഴിഞ്ഞ് കുഴച്ച് മണിക്കൂറുകൾക്കം നടന്റെ സഹോദരി വിളിക്കുകയും തന്നെ പുറത്താക്കിയതായി അറിയിച്ചതായും യുവതി പറയുന്നു. ലൈംഗികാതിക്രമത്തെ ധൈര്യപൂർവം പ്രതിരോധിച്ചതിനാണ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതെന്നും ഇതിൽ നിന്നും സന്ദേശം വ്യക്തമാണെന്നും പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി.
advertisement
6/6
 എന്നാൽ, 12 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായി വന്നതിൽ ദുരൂഹതയുണ്ടെന്ന് നടന്റെ അഭിഭാഷകൻ പറയുന്നു. സംഭവം നടൻ നിഷേധിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഭയം കാരണമാണ് പീഡനം വിവരം പുറത്തുപറയാതിരുന്നതെന്നാണ് യുവതിയുടെ വിശദീകരണം
എന്നാൽ, 12 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായി വന്നതിൽ ദുരൂഹതയുണ്ടെന്ന് നടന്റെ അഭിഭാഷകൻ പറയുന്നു. സംഭവം നടൻ നിഷേധിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഭയം കാരണമാണ് പീഡനം വിവരം പുറത്തുപറയാതിരുന്നതെന്നാണ് യുവതിയുടെ വിശദീകരണം
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement