തീവ്രവാദവും സന്ധി സംഭാഷണവും ഒരുമിച്ച് പോകില്ല: രാജ്നാഥ് സിംഗ്

Last Updated:
പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്
1/4
 അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വ്യോമാക്രമണം രാഷ്ട്രത്തിന്റെ അഭിമാന പ്രശ്നമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തരമന്ത്രി
അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വ്യോമാക്രമണം രാഷ്ട്രത്തിന്റെ അഭിമാന പ്രശ്നമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തരമന്ത്രി
advertisement
2/4
 ഇന്ത്യ ഒരിക്കലും നിരാശപ്പെടില്ല. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ എതിർക്കാൻ ചൈനയ്ക്ക് കാരണങ്ങളുണ്ടാകും. അക്കാരണങ്ങള്‍ എന്താണെന്നാണ് നമുക്ക് അറിയേണ്ടതെന്നും രാജ്നാഥ് സിംഗ്
ഇന്ത്യ ഒരിക്കലും നിരാശപ്പെടില്ല. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ എതിർക്കാൻ ചൈനയ്ക്ക് കാരണങ്ങളുണ്ടാകും. അക്കാരണങ്ങള്‍ എന്താണെന്നാണ് നമുക്ക് അറിയേണ്ടതെന്നും രാജ്നാഥ് സിംഗ്
advertisement
3/4
 ലഖ്നൗവിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അവിടെയുള്ള ജനങ്ങൾ എനിക്ക് ധാരാളം സ്നേഹം തന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബനാറസിൽ നിന്ന് മത്സരിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.
ലഖ്നൗവിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അവിടെയുള്ള ജനങ്ങൾ എനിക്ക് ധാരാളം സ്നേഹം തന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബനാറസിൽ നിന്ന് മത്സരിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.
advertisement
4/4
 പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദവും സന്ധി സംഭാഷണവും ഒരിക്കലും കൈകൊർത്ത് പോകില്ലെന്നും രാജ്നാഥ് സിംഗ്.
പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദവും സന്ധി സംഭാഷണവും ഒരിക്കലും കൈകൊർത്ത് പോകില്ലെന്നും രാജ്നാഥ് സിംഗ്.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement