തീവ്രവാദവും സന്ധി സംഭാഷണവും ഒരുമിച്ച് പോകില്ല: രാജ്നാഥ് സിംഗ്

Last Updated:
പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്
1/4
 അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വ്യോമാക്രമണം രാഷ്ട്രത്തിന്റെ അഭിമാന പ്രശ്നമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തരമന്ത്രി
അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വ്യോമാക്രമണം രാഷ്ട്രത്തിന്റെ അഭിമാന പ്രശ്നമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തരമന്ത്രി
advertisement
2/4
 ഇന്ത്യ ഒരിക്കലും നിരാശപ്പെടില്ല. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ എതിർക്കാൻ ചൈനയ്ക്ക് കാരണങ്ങളുണ്ടാകും. അക്കാരണങ്ങള്‍ എന്താണെന്നാണ് നമുക്ക് അറിയേണ്ടതെന്നും രാജ്നാഥ് സിംഗ്
ഇന്ത്യ ഒരിക്കലും നിരാശപ്പെടില്ല. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ എതിർക്കാൻ ചൈനയ്ക്ക് കാരണങ്ങളുണ്ടാകും. അക്കാരണങ്ങള്‍ എന്താണെന്നാണ് നമുക്ക് അറിയേണ്ടതെന്നും രാജ്നാഥ് സിംഗ്
advertisement
3/4
 ലഖ്നൗവിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അവിടെയുള്ള ജനങ്ങൾ എനിക്ക് ധാരാളം സ്നേഹം തന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബനാറസിൽ നിന്ന് മത്സരിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.
ലഖ്നൗവിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അവിടെയുള്ള ജനങ്ങൾ എനിക്ക് ധാരാളം സ്നേഹം തന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബനാറസിൽ നിന്ന് മത്സരിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.
advertisement
4/4
 പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദവും സന്ധി സംഭാഷണവും ഒരിക്കലും കൈകൊർത്ത് പോകില്ലെന്നും രാജ്നാഥ് സിംഗ്.
പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദവും സന്ധി സംഭാഷണവും ഒരിക്കലും കൈകൊർത്ത് പോകില്ലെന്നും രാജ്നാഥ് സിംഗ്.
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement