advertisement

National Flag |147.60 അടി ഉയരെ തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ

Last Updated:
രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് രൂപ 75 ലക്ഷം ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്.
1/5
 തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ സ്ഥാപിച്ചു. കന്യാകുമാരി നാലുവരിപ്പാതയിൽ മഹാദാനപുരം ഭാഗത്താണ് 147.60അടി ഉയരമുള്ള സ്ഥൂപത്തിൽ 32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക സ്ഥാപിച്ചത്.
തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ സ്ഥാപിച്ചു. കന്യാകുമാരി നാലുവരിപ്പാതയിൽ മഹാദാനപുരം ഭാഗത്താണ് 147.60അടി ഉയരമുള്ള സ്ഥൂപത്തിൽ 32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക സ്ഥാപിച്ചത്.
advertisement
2/5
 32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക ഇലക്ട്രിക് സംവിധാനം ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.
32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക ഇലക്ട്രിക് സംവിധാനം ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.
advertisement
3/5
 രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് രൂപ 75 ലക്ഷം ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്.
രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് രൂപ 75 ലക്ഷം ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്.
advertisement
4/5
 തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോതങ്കരാജ്‌ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്‌തു. 
തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോതങ്കരാജ്‌ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്‌തു. 
advertisement
5/5
 ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, വിജയകുമാർ എം.പി, വിജയ വസന്ത് എം.പി, എം.എൽ.എമാരായ രാജേഷ് കുമാർ, പ്രിൻസ്, നൈനാർ നാഗേന്ദ്രൻ, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ പങ്കെടുത്തു.
ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, വിജയകുമാർ എം.പി, വിജയ വസന്ത് എം.പി, എം.എൽ.എമാരായ രാജേഷ് കുമാർ, പ്രിൻസ്, നൈനാർ നാഗേന്ദ്രൻ, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ പങ്കെടുത്തു.
advertisement
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
'വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും' വി ഡി സതീശൻ
  • എല്ലാ ജാതിയിലും മതത്തിലുംപെട്ടവർ ഷിയാസിന് വോട്ട് ചെയ്യും എന്ന് വി ഡി സതീശൻ വ്യക്തമാക്കി

  • ജാതിയും മതവും പറഞ്ഞ് ഷിയാസിനെ തകർക്കാൻ ആരും വരണ്ടെന്നും വർഗീയത പറയാൻ വരണ്ടെന്നും പറഞ്ഞു

  • കൊച്ചി മണ്ഡലത്തിൽ ഷിയാസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു

View All
advertisement