കല സന്തോഷിപ്പിക്കുന്നതാകണം. അതാണ് ചിത്രകാരിയും ആക്ടിവിസ്റ്റുമായ ഡോ.രേഷ്മയുടെ അഭിപ്രായം. ഒരുചിത്രകാരി അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടത്തിന് വലിയ പ്രാധാന്യമുണ്ട്.
advertisement
2/6
ആളുകൾക്ക് സംവദിക്കാനും കൂട്ടുകൂടാനും ചിരിക്കാനും കഴിയുന്ന ഒരിടമായിരിക്കണം. രേഷ്മയുടെ പ്രദർശനങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. രേഷ്മയുടെ ചിത്രങ്ങൾക്കുമുണ്ട് പ്രത്യേകതകൾ - ആർട്ട് ഫോർ ദ സൈലന്‍റ്.
advertisement
3/6
ഒരു പ്രത്യക വിഭാഗത്തിനെ ഉദ്ദേശിച്ചായിരിക്കും ചിത്രങ്ങൾ. ട്രാൻസ് ജെൻഡറുകൾക്കു വേണ്ടി നടത്തിയ ചിത്രപ്രദർശനമാണ് ഏറെ ശ്രദ്ധ നേടിയത്. ചെന്നൈയിൽ ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ ട്രാൻസ്ജെൻഡറുകളോടുള്ള സമൂഹത്തിന്‍റെ അവഗണന ശ്രദ്ധയിൽപെട്ടതോടെയാണ് രേഷ്മ അവർക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
advertisement
4/6
ചിത്രങ്ങളിലൂടെ അവർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴും തുടർന്നുള്ള പഠനത്തിലും അത് തന്നെ വിഷയമാക്കി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പ്രദർശനങ്ങൾ നടത്തി. പിന്നീട് പെൺകുട്ടികളിലുണ്ടാകുന്ന ഡിപ്രഷൻ വിഷയമാക്കി ചിത്രപ്രദർശനം നടത്തി.
advertisement
5/6
അത്തരത്തിൽ പല വിഷയങ്ങൾ. ഇംപ്രിന്‍റസ് എന്ന സീരീസ് കുട്ടികൾക്കായാണ് വരച്ചത്. ദ സീക്രട്ട് മെറ്റമോർഫിസ് എന്ന പേരിൽ നടത്തിയ ബാർക്ക് പെയിന്‍റിംഗ്സിന്‍റെ പ്രദർശനമാണ് ഏറ്റവും അവസാനത്തേത്.
advertisement
6/6
ചിത്രങ്ങളിൽ ഒരേ ശൈലി തുടരാറില്ല. അത് കളറായാലും സ്റ്റൈലായാലും എല്ലാത്തിലും മാറ്റമുണ്ടാകും. യാത്രകൾ ഏറെ ഇഷ്ടമുള്ള ഡോ രേഷ്മ ഈ കാർട്ട് ഡിജിറ്റൽ സൊല്യൂഷൻസ് ടീം ഹെഡ് ആയി കാനഡയിൽ ജോലി ചെയ്യുകയാണ്.
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി
2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു
കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു