advertisement

Kiran Dembla | 45-ാം വയസ്സിൽ സിക്സ് പാക്ക്; കിരൺ വേറെ ലെവൽ

Last Updated:
Meet the 45-year-old six-pack mom Kiran Dembla | തനി വീട്ടമ്മയായി കഴിഞ്ഞിരുന്ന കിരൺ സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയ്‌നറായതിന്റെ പിന്നിൽ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്
1/7
 ഈ കാണുന്നത് കിരൺ ടെമ്പ്ല. തമന്ന, അനുഷ്ക ഷെട്ടി, തപ്‌സി പന്നു, രാജമൗലി ,  പ്രകാശ് രാജ് തുടങ്ങിയവരുടെ ഫിറ്റ്നസ് ട്രെയ്നർ. കിരണിന് പ്രായം 45 വയസ്സ്. ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായി തനി വീട്ടമ്മയായി കഴിഞ്ഞിരുന്ന കിരൺ ഈ രംഗത്തെത്തിയതിനു പിന്നിൽ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്
ഈ കാണുന്നത് കിരൺ ടെമ്പ്ല. തമന്ന, അനുഷ്ക ഷെട്ടി, തപ്‌സി പന്നു, രാജമൗലി ,  പ്രകാശ് രാജ് തുടങ്ങിയവരുടെ ഫിറ്റ്നസ് ട്രെയ്നർ. കിരണിന് പ്രായം 45 വയസ്സ്. ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായി തനി വീട്ടമ്മയായി കഴിഞ്ഞിരുന്ന കിരൺ ഈ രംഗത്തെത്തിയതിനു പിന്നിൽ ആരെയും പ്രചോദിപ്പിക്കുന്ന ഒരു കഥയുണ്ട്
advertisement
2/7
 33 വയസ്സുള്ളപ്പോഴാണ് ഹൈദരാബാദ് സ്വദേശിനിയായ കിരണിന് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുന്നത്. അന്നേരം കണ്ണാടിയിൽ നോക്കിയ കിരൺ ഞെട്ടി. കോളേജിൽ നിന്നും പഠിച്ചിറങ്ങിയപ്പോഴത്തെ രൂപമല്ല. ശരീരഭാരം 75 കിലോ ആയിരിക്കുന്നു. ഡോക്‌ടർമാർ നൽകിയ മരുന്നുകൾ മനംപിരട്ടലും മനംമടുപ്പും ഉണ്ടാക്കിക്കൊണ്ടിരുന്നു
33 വയസ്സുള്ളപ്പോഴാണ് ഹൈദരാബാദ് സ്വദേശിനിയായ കിരണിന് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുന്നത്. അന്നേരം കണ്ണാടിയിൽ നോക്കിയ കിരൺ ഞെട്ടി. കോളേജിൽ നിന്നും പഠിച്ചിറങ്ങിയപ്പോഴത്തെ രൂപമല്ല. ശരീരഭാരം 75 കിലോ ആയിരിക്കുന്നു. ഡോക്‌ടർമാർ നൽകിയ മരുന്നുകൾ മനംപിരട്ടലും മനംമടുപ്പും ഉണ്ടാക്കിക്കൊണ്ടിരുന്നു
advertisement
3/7
 അവിടുന്ന് കിരൺ പറന്നു കയറിയത് മറ്റൊരുലോകത്തേക്കാണ്. ഇന്ന് സിക്സ് പാക്ക് മസിൽ ഉള്ള സൂപ്പർ മമ്മിയാണ് കിരൺ. ബുഡാപെസ്റ്റിൽ നടന്ന ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഡി.ജെ.യായി, മലകൾ കീഴടക്കുന്ന പർവ്വതാരോഹകയായി. കഴിഞ്ഞ പത്തു വർഷമായി ഇവർ ഇങ്ങനെയാണ്
അവിടുന്ന് കിരൺ പറന്നു കയറിയത് മറ്റൊരുലോകത്തേക്കാണ്. ഇന്ന് സിക്സ് പാക്ക് മസിൽ ഉള്ള സൂപ്പർ മമ്മിയാണ് കിരൺ. ബുഡാപെസ്റ്റിൽ നടന്ന ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഡി.ജെ.യായി, മലകൾ കീഴടക്കുന്ന പർവ്വതാരോഹകയായി. കഴിഞ്ഞ പത്തു വർഷമായി ഇവർ ഇങ്ങനെയാണ്
advertisement
4/7
 2007ൽ രോഗമുക്തി നേടിയശേഷം കിരൺ ആദ്യമായി യോഗ പരിശീലനമാണ് ചെയ്തത്. സിക്സ് പാക്ക് മനസ്സിൽപോലുമില്ല. ആറേഴു മാസം അടുത്തുള്ള ജിമ്മിൽ പോയി 24 കിലോ കുറച്ചു. പിന്നെ ജിം ട്രെയ്നർ ആവാനുള്ള യോഗ്യത നേടിയെടുത്തു. 2008ൽ സ്വന്തം ജിം തുറന്നു. 2012ൽ എട്ടുമാസം കൊണ്ട് സിക്സ് പാക്ക് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തെത്തി 
2007ൽ രോഗമുക്തി നേടിയശേഷം കിരൺ ആദ്യമായി യോഗ പരിശീലനമാണ് ചെയ്തത്. സിക്സ് പാക്ക് മനസ്സിൽപോലുമില്ല. ആറേഴു മാസം അടുത്തുള്ള ജിമ്മിൽ പോയി 24 കിലോ കുറച്ചു. പിന്നെ ജിം ട്രെയ്നർ ആവാനുള്ള യോഗ്യത നേടിയെടുത്തു. 2008ൽ സ്വന്തം ജിം തുറന്നു. 2012ൽ എട്ടുമാസം കൊണ്ട് സിക്സ് പാക്ക് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തെത്തി 
advertisement
5/7
 കളിയാക്കിയവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരും വഴിയെവന്നുവെങ്കിലും കിരൺ ചെവിക്കൊണ്ടില്ല. അങ്ങനെ ബുഡാപെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേരിട്ട് പ്രവേശനം ലഭിക്കുന്ന ഏകവനിതയായി. ചാമ്പ്യൻഷിപ്പിന് 15 ദിവസം മുൻപുണ്ടായ കുടുംബത്തിലെ മൂന്നു മരണങ്ങൾ തളർത്തിയെങ്കിലും കിരൺ വിട്ടുകൊടുക്കാൻ തയാറായില്ല
കളിയാക്കിയവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചവരും വഴിയെവന്നുവെങ്കിലും കിരൺ ചെവിക്കൊണ്ടില്ല. അങ്ങനെ ബുഡാപെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേരിട്ട് പ്രവേശനം ലഭിക്കുന്ന ഏകവനിതയായി. ചാമ്പ്യൻഷിപ്പിന് 15 ദിവസം മുൻപുണ്ടായ കുടുംബത്തിലെ മൂന്നു മരണങ്ങൾ തളർത്തിയെങ്കിലും കിരൺ വിട്ടുകൊടുക്കാൻ തയാറായില്ല
advertisement
6/7
 സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ളതുകാരണം ഡി.ജെ. ബെലി എന്ന പേരിൽ സംഗീതലോകത്തും തിളങ്ങി
സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ളതുകാരണം ഡി.ജെ. ബെലി എന്ന പേരിൽ സംഗീതലോകത്തും തിളങ്ങി
advertisement
7/7
 ഇന്ത്യയിൽ ഇന്നും സ്ത്രീകൾ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഒരു കായികയിനമായി കണ്ടുതുടങ്ങാത്തത്തിലെ പരിഭവവും കിരണിനുണ്ട്
ഇന്ത്യയിൽ ഇന്നും സ്ത്രീകൾ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഒരു കായികയിനമായി കണ്ടുതുടങ്ങാത്തത്തിലെ പരിഭവവും കിരണിനുണ്ട്
advertisement
പരീക്ഷാ പേ ചർച്ച 2026: 'വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല;ജീവിതത്തിനും വേണ്ടി; സ്വയം പരിശോധിക്കാനുള്ളത്': പ്രധാനമന്ത്രി
'വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല;ജീവിതത്തിനും വേണ്ടി; സ്വയം പരിശോധിക്കാനുള്ളത്': പ്രധാനമന്ത്രി
  • പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി പരീക്ഷാ പേ ചർച്ചയിൽ സംവദിച്ച് വ്യക്തിഗത ശൈലി പിന്തുടരണമെന്ന് പറഞ്ഞു

  • മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ കേൾക്കുകയും, അനുഭവം അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

  • വിദ്യാഭ്യാസം പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല, ജീവിതത്തിനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

View All
advertisement