'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ

Last Updated:

സിനിമ കണ്ടിറങ്ങിയവർ തന്നെയാണ് വർഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും കണ്ടെത്തിയത്.

സൂര്യ നായകനായ സുരറൈ പോട്ര് എന്ന സിനിമയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്ന പൈലറ്റിന് അത്ര വേഗമൊന്നും സിനിമ കണ്ടവർ മറക്കില്ല. ഈ പെൺകുട്ടിയാണോ വിമാനം പറത്തിയതെന്ന് ഉർവശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യത്തോടെയാണ് വനിതാ പൈലറ്റ് സ്ക്രീനിലെത്തുന്നത്. വർഷ നായർ ആണ് പൈലറ്റായി എത്തിയത്. എന്നാൽ സിനിമയിൽ  മാത്രമല്ല ജീവിതത്തിലും വർഷ പൈലറ്റാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ ഈ സിനിമയിലേക്ക് എത്തുന്നത്.








View this post on Instagram






A post shared by Varsha Nair (@varsha.atr)



advertisement
ചെന്നൈയിൽ താമസിക്കുന്ന വർഷ ഇൻഡിഗോയിലെ പൈലറ്റാണ്. ഭർത്താവ് ലോഗേഷ് എയർ ഇന്ത്യയിലെ പൈലറ്റും. പൊന്നാനിയിലാണ് വർഷയുടെ കുടുംബ വേരുകളുള്ളത്. എന്നാൽ വർഷങ്ങളായി വർഷ ചെന്നൈയിലാണ് താമസം.








View this post on Instagram






A post shared by Varsha Nair (@varsha.atr)



advertisement
സിനിമ കണ്ടിറങ്ങിയവർ തന്നെയാണ് വർഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും കണ്ടെത്തിയത്.








View this post on Instagram






A post shared by Varsha Nair (@varsha.atr)



advertisement
 എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥ് എഴുതിയ  'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ ആധികരിച്ചാണ് സുരറൈ പോട്ര് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സുരറൈ പോട്രി’ലെ വനിതാ പൈലറ്റ്; സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൈലറ്റായി വർഷ നായർ
Next Article
advertisement
ശ്രീനിയേട്ടനെ കാണാൻ ദുബായ് യാത്ര വേണ്ടെന്നുവെച്ച് സാഹസികമായി കൊച്ചിയിലെത്തിയ തമിഴ് താരം നേരിട്ടത് നാല് അപകടങ്ങളെ
ശ്രീനിയേട്ടനെ കാണാൻ ദുബായ് യാത്ര വേണ്ടെന്നുവെച്ച് സാഹസികമായി കൊച്ചിയിലെത്തിയ തമിഴ് താരം നേരിട്ടത് നാല് അപകടങ്ങളെ
  • തമിഴ് നടൻ പാർത്തിപൻ ദുബായ് യാത്ര റദ്ദാക്കി നാല് അപകടങ്ങൾ നേരിട്ടും ശ്രീനിവാസനെ കാണാൻ കൊച്ചിയിലെത്തി

  • ചെന്നൈയിൽ നിന്ന് വിമാനമില്ലാതെ ബെന്ന്സിൽ ഡ്രൈവ് ചെയ്ത് എയർപോർട്ടിൽ എത്തി, ഒടുവിൽ സീറ്റ് ലഭിച്ചു

  • ശ്രീനിവാസനോടുള്ള ആദരവിനായി ആരെയും അറിയിക്കാതെ എത്തിയതും, യാത്രയുടെ വെല്ലുവിളികൾ പങ്കുവച്ചതും ശ്രദ്ധേയമാണ്

View All
advertisement