വിശാഖപട്ടണം തുറമുഖത്ത് 25 ഓളം ബോട്ടുകൾക്ക് തീപിടിച്ചു; 40 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

Last Updated:

ഇന്നലെ രാത്രി 11.30 യോടെയാണ് തീപിടിത്തമുണ്ടായത്

ആന്ധ്രയിലെ വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. തുറമുഖത്തെ തീരത്ത് കിടന്ന 25ൽ അധികം ബോട്ടുകൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 40 കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സാമൂഹ്യവിരുദ്ധരാണ് ബോട്ടുകൾക്ക് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയം പ്രകടിപ്പിക്കുന്നത്. സമീപത്തുള്ള ബോട്ടിൽ നടന്ന പാർട്ടിക്കിടയിൽ തീ പടർന്നതാണെന്നും സംശയമുണ്ട്. ഒരു ബോട്ടിൽ നിന്നും തീ ആളിപ്പടർന്ന് മറ്റ് ബോട്ടുകളും കത്തുകയായിരുന്നുവെന്ന് ഡിസിപി ആനന്ദ് റെഡ്ഡി അറിയിച്ചു.
advertisement
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വിശാഖപട്ടണം തുറമുഖത്ത് 25 ഓളം ബോട്ടുകൾക്ക് തീപിടിച്ചു; 40 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement