എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ

Last Updated:

കെ യു ജനീഷ് കുമാർ,  വി കെ സനോജ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം , എം വിജിൻ എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.

തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയിൽ പുതിയ അംഗങ്ങൾ. ചിന്ത ജെറോം ഉൾപ്പെടെ അഞ്ചു മലയാളികൾ കേന്ദ്ര കമ്മിറ്റിയിൽ ഇടം കണ്ടെത്തി. കേരളത്തിൽ നിന്നുള്ള അംഗങ്ങളെയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഡി വൈ എഫ് ഐ അഖിലേന്ത്യ കമ്മിറ്റിയിൽ കേരളത്തിൽ നിന്നുമാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയത്.
You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS]നിലവിൽ കമ്മിറ്റിയിലുള്ള എ എ റഹിം, എസ് സതീഷ്, എസ് കെ സജീഷ് എന്നിവർക്ക് പുറമേയാണ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയത്. കമ്മിറ്റിയിലെ മാറ്റവും പുതിയ അംഗങ്ങളുടെ പേരും ചുവടെ ചേർക്കുന്നു.
advertisement
എ എ റഹിം  ഡി വൈ എഫ് ഐ  അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആയപ്പോൾ എസ് സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആയി.
കെ യു ജനീഷ് കുമാർ,  വി കെ സനോജ്, ഗ്രീഷ്മ അജയഘോഷ്,
ചിന്ത ജെറോം , എം വിജിൻ എന്നിവരാണ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഎറഹീം DYFI അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സതീഷ് അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയിൽ ചിന്ത ജെറോം ഉൾപ്പെടെ അഞ്ച് മലയാളികൾ
Next Article
advertisement
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
'അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം; ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ച നടന്നിട്ടില്ല';ശ്വേതാ മേനോൻ
  • അമ്മ സംഘടന അതിജീവിതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള ചർച്ചയില്ല.

  • പ്രതികൾക്കുള്ള ശിക്ഷ പോരെന്നും അപ്പീൽ പോകണമെന്ന് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശ്വേത പറഞ്ഞു.

  • അമ്മയുടെ പ്രതികരണം വൈകിയെന്ന ബാബുരാജിന്റെ അഭിപ്രായം വ്യക്തിപരമായതാണെന്നും ശ്വേത വ്യക്തമാക്കി.

View All
advertisement