ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക മുഖ്യപ്രഭാഷണം നടത്തുകയും നാടിൻ്റെ നവാഗത എഴുത്തുകാർക്ക് വേണ്ടി എങ്ങനെ എഴുതണമെന്ന വിഷയത്തെ പറ്റി സംസാരിക്കുകയും ചെയ്തു.