ജമ്മുവിൽ ഏറ്റുമുട്ടൽ: 4 ഭീകരരെ വധിച്ചു; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

Last Updated:

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പുൽവാമ ജില്ലയിലെ ലസ്സിപോറ മേഖലയിൽ സുരക്ഷാ സേനാ തെരച്ചിലിനെത്തിയത്

‌ശ്രീനഗർ: കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. പുല്‍വാമയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ലഷ്കർ-ഇ-തായിബാ സംഘാംഗങ്ങളാണ്.
‌Also Read-തലസ്ഥാനത്തെ ഡ്രോൺ: പറന്നത് വവ്വാലോ? ഉറപ്പിക്കാനാകതെ അന്വേഷണസംഘം
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പുൽവാമ ജില്ലയിലെ ലസ്സിപോറ മേഖലയിൽ സുരക്ഷാ സേനാ തെരച്ചിലിനെത്തിയത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തീവ്രവാദികളാണ് ആദ്യം സൈന്യത്തിന് നേരെ വെടിയുതിർത്തത്. തുടർന്ന് നടന്ന പോരാട്ടത്തിൽ നാല് ഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്ന് തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുവിൽ ഏറ്റുമുട്ടൽ: 4 ഭീകരരെ വധിച്ചു; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement