COVID 19 | നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി

Last Updated:

പ്രധാനപ്പെട്ട വിവരങ്ങൾ കോടതിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്നത് ആയിരിക്കുമെന്നും കോടതി പ്രസ്താവനയിൽ അറിയിച്ചു.

ഹേഗ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതി ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച്
അന്താരാഷ്ട്ര നീതിന്യായ കോടതി. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര കോടതി ഇക്കാര്യം അറിയിച്ചത്. വാദം കേൾക്കലും
നീതിന്യായ യോഗങ്ങളും മെയ് 31 വരെ നിർത്തിവെച്ചു.
കോടതി സന്ദർശനങ്ങളും മെയ് 31 വരെ ഒഴിവാക്കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവനയിൽ
പറഞ്ഞു.
advertisement
‍ [NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]
പ്രധാനപ്പെട്ട വിവരങ്ങൾ കോടതിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്നത് ആയിരിക്കുമെന്നും കോടതി പ്രസ്താവനയിൽ അറിയിച്ചു.
advertisement
ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 75, 000 ത്തോളം പേരാണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
COVID 19 | നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement