COVID 19 | നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി

Last Updated:

പ്രധാനപ്പെട്ട വിവരങ്ങൾ കോടതിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്നത് ആയിരിക്കുമെന്നും കോടതി പ്രസ്താവനയിൽ അറിയിച്ചു.

ഹേഗ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോടതി ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച്
അന്താരാഷ്ട്ര നീതിന്യായ കോടതി. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര കോടതി ഇക്കാര്യം അറിയിച്ചത്. വാദം കേൾക്കലും
നീതിന്യായ യോഗങ്ങളും മെയ് 31 വരെ നിർത്തിവെച്ചു.
കോടതി സന്ദർശനങ്ങളും മെയ് 31 വരെ ഒഴിവാക്കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവനയിൽ
പറഞ്ഞു.
advertisement
‍ [NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]
പ്രധാനപ്പെട്ട വിവരങ്ങൾ കോടതിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്നത് ആയിരിക്കുമെന്നും കോടതി പ്രസ്താവനയിൽ അറിയിച്ചു.
advertisement
ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 75, 000 ത്തോളം പേരാണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
COVID 19 | നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി
Next Article
advertisement
'ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
'പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
  • മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് ആരോപണം.

  • പ്രതിപക്ഷം നശീകരണ പക്ഷമാണെന്ന് കരുതുന്നതിന്റെ ദുരന്തം, മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

  • പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ നിലപാടുകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി.

View All
advertisement